കര്‍ണാടകയിലെ വിജയത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അവിടെ രണ്ട് കരുത്തരായ നേതാക്കന്മാര്‍, രണ്ടുപേരും രണ്ട് തരത്തില്‍ പ്രധാനപ്പെട്ട, അനുഭവസമ്പത്തുളള, രണ്ട് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന, രണ്ട് പ്രദേശങ്ങളില്‍നിന്ന് വരുന്നവരാണ്.
കർണാടക തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധനേടിയ സ്ഥാനാർത്ഥിയായിരുന്നു കനീസ് ഫാത്തിമ. സ്‌കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് ബിജെപി വിലക്കിയപ്പോൾ പ്രതിഷേധ സമരങ്ങളുമായി മുന്നിൽനിന്നത് കോൺഗ്രസ് എംഎൽഎയായ കനീസ് ഫാത്തിമയാണ്
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനു പകരം ചെറുപ്പക്കാരും കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരുമടങ്ങുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആര് മുന്നില്‍നില്‍ക്കുന്നോ അവര്‍ക്കൊപ്പമായിരിക്കും ജനങ്ങളെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു സന്ദേശം
കേന്ദ്രഭരണമോ അധികാര പിന്തുണയോ ഇല്ലാതെ കോണ്‍ഗ്രസ് നടത്തിയ ഈ ഞെട്ടിക്കല്‍ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വധീനമുണ്ടാക്കി. ഒരാള്‍ വരുമ്പോള്‍ ഒരാള്‍ മാത്രമല്ല ചില സാമുദായിക സമവാക്യങ്ങള്‍കൂടി മാറിമറിയും എന്ന് മനസ്സിലാക്കി കളിച്ച ഈ കളി, യാതൊരു രാഷ്ട്രീയ ധാര്‍മ്മികതയുമില്ലാതെ ബിജെപി നടത്തിക്കുന്ന കളിക്ക് എതിര്‍കളിയായി മാറി.
എസ് സി സംവരണം 15 ശതമാനത്തില്‍നിന്ന് 17 ശതമാനമാക്കി വര്‍ധിപ്പിക്കും. എസ്ടി സംവരണം മൂന്നില്‍നിന്ന് ഏഴുശതമാനമാക്കി ഉയര്‍ത്തും. ലിംഗായത്ത്. വൊക്കലിംഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലീം സംവരണം പുനസ്ഥാപിക്കും